കാഠ്മണ്ഡു: എവറസ്റ്റിന്‍റെ ഉയരംതാണ്ടി തിരിച്ചിറങ്ങവെ ഇന്ത്യൻ പർവതാരോഹകൻ പ്രാണവായുകിട്ടാതെ മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്.

"മരണ മേഖല’യെന്ന് അറിയപ്പെടുന്ന ഹിലാരി സ്റ്റെപ്പിന് (ഇവിടെ ഓക്സിജന്‍റെ അളവ് വളരെ കുറവാണ്) തൊട്ടുതാഴെയായിരുന്നു അപകടം.

കൃഷ്ണനഗർ–സ്നോവി എവറസ്റ്റ് എക്സ്പെഡിഷൻ 2025ലെ പർവതാരോഹണ അസോസിയേഷന്‍റെ ഭാഗമായിരുന്നു ഘോഷ്. മൃതദേഹം ബേസ് ക്യാമ്പിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


ഈ സീസണിൽ ഇവിടെ മരിക്കുന്ന രണ്ടാമത്തെ പർവതാരോഹകനാണ് ഘോഷ്. ഈ സീസണിൽ 50ലധികം പർവതാരോഹകർ കൊടുമുടി കീഴടക്കിയിട്ടുണ്ട്. 450ലധികം പർവതാരോഹകർക്ക് കയറാൻ അനുമതി നൽകിയിട്ടുണ്ട്.