അഹമ്മദാബാദ്: ഗുജറാത്ത് സമാചാർ ദിനപത്രം ഉടമ ബാഹുബലി ഷായെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായ ഇദ്ദേഹത്തിന് സെഷൻസ് കോടതി 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

ഒന്നിടവിട്ട ദിവസങ്ങളിൽ ഷായുടെ ആരോഗ്യനില അന്വേഷണ ഏജൻസി അറിയിക്കണമെന്നും അന്വേഷണ ഏജൻസിയുമായി ഷാ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമാണു ഗുജറാത്ത് സമാചാർ.

പത്രം ഉടമകളുടെ സ്ഥപനങ്ങളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് ഷായെ അറസ്റ്റ് ചെയ്തത്. പത്രത്തിന്‍റെ ഉടമകളായ ലോക് പ്രകാശൻ ലിമിറ്റഡിലെ ഡയറക്ടർമാരിലൊരാളാണ് ബാഹുബലി ഷാ. ഇദ്ദേഹത്തിന്‍റെ മൂത്ത സഹോദരൻ ശ്രേയാൻഷ് ഷാ ആണ് ഗുജറാത്ത് സമാചാർ എഡിറ്റർ.


അറസ്റ്റിനു പിന്നാലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബാഹുബലി ഷായെ അഹമ്മദാബാദിലെ സൗദസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ശ്രേയാൻഷ് ഷായുടെ ഉടമസ്ഥതയിലുള്ള ജിഎസ്ടിവിയുടെ ഓഫീസിൽ 36 മണിക്കൂറാണ് ഇഡി റെയ്ഡ് നടത്തിയത്.

കേന്ദ്ര സർക്കാരിനെതിരേ നിശിത വിമർശനം നടത്തുന്നതിന്‍റെ പേരിലാണ് ഗുജറാത്ത് സമാചാറിനെ ഇഡി ലക്ഷ്യമിടുന്നതെന്ന് ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റും എംഎൽഎയുമായ ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.